വിഷുസംക്രമം : കവിത; ഉഷാ മുരുകൻ

കൊടുംവേനലേറ്റുതപിച്ചൊരീഭൂമി ന്നാർദ്രമാകുമീപൂത്തുലഞ്ഞപുലരി മണ്ണുംമനുഷ്യനുംകണികണ്ടുണരുന്നു
പ്രകൃതിയൊരുക്കുമീവസന്തോത്സവം
പുടവഞൊറിഞ്ഞുടുത്തുപൂത്താലവുമേ സംക്രമസൂര്യനെയെതിരേറ്റധരിത്രി ശതകോടിപ്രഭതൂകുംനിലവിളക്കിൻമു കൈനീട്ടംനല്കുന്നുകർണ്ണികാരം
രാശിപകർന്നാടിയദിനകര രശ്മിയാൽ
തുല്യമായെത്തുമിന്നിരവുപകലുകൾ
വിഷുവങ്ങൾരണ്ടിലുംമേടത്തിനെന് വിത്തുംകൈക്കോട്ടുമായ് കൃഷീവലന്മാർ
ദൂരെയേതോചില്ലയിൽമൃദുതാളമിട്ടൊ വിഷുപ്പക്ഷിതൻശീലുമൊഴുകിയെത്തി
കണ്ണിനുകുളിരായിനാട്ടിടവഴികളിൽ
നിറപറവയ് ക്കുന്നൂകണിക്കൊന്നകൾ
ചന്തത്തിൽതേച്ചുമിനുക്കിയൊരുക് മാനത്തെയമ്പിളിഒാട്ടുരുളി
നിറയ്ക്കുന്നുതാരങ്ങൾമിന്നുംമണി ണ്ടാകാശവീഥിയിൽതാലപ്പൊലി
ചിരിതൂകികുഴലൂതുംകണ്ണന്റെതിരുമു ലൊരുക്കുന്നുപൊൻകണിഗൃഹങ്ങൾതോറും
വെള്ളോട്ടുരുളിയിൽവാൽക്കണ്ണാടി ദശപുഷ്പംസിന്ദൂരംകണിവെള്ളരി
നാളികേരമുടച്ചതിൽമന്ദാരംതിരിനീ പുന്നെല്ലുപൊന്നുംപുതുനാണയങ്ങൾ
അഷ്ടമംഗല്യം,കോടി,ഫലമൂലങ്ങൾകൊ വാട്ടംകൂടാതെനിറച്ചുള്ള കണിയൊരുക്കാം
മേടസംക്രമസന്ധ്യതൻപെരുമയായ്
ഇതിഹാസങ്ങളുംചൊല്ലിത്തരുന്നല് നരകാസുരവധംരാവണനിഗ്രഹംപിന്നെയാ-
ദ്വാപരയുഗാന്ത്യവുമൊരുസംക് തിന്മയെയാദേശംചെയ്തുവിജയിച്ചു, ആഘോഷവേളയൊരുങ്ങിയെല്ലാടവും
ആനക്കഴുത്തേലെടുപ്പിച്ചടുപ്പിച് ആടയലങ്കാരങ്ങൾപൂത്തിരി മത്താപ്പൂ
ഐശ്വര്യനിറദീപംമിഴിതുറന്നെത്തു വിഷുപ്പുലരിയെന്നെന്നുംപൊൻപു സമൃദ്ധിനിറവോടെനിറഞ്ഞമനമോടെ
വരവേല്ക്കാമിനിയൊരുസുവർണ്ണകാലം