കുസൃതിക്കണ്ണൻ : കവിത, സൂസൻ പാലാത്ര

കുസൃതിക്കണ്ണൻ : കവിത, സൂസൻ പാലാത്ര

 

 

ശോധയാമമ്മകണ്ണനാ

 മുണ്ണിയോടോതിയിഥം

അരികത്തുവായുണ്ണി

 നീയെൻചാരത്തുവാവേഗം

വന്നീപ്പുല്ലാങ്കുഴലൊന്നൂ

 തുകില്ലേ

വെണ്ണക്കണ്ണനോവന്നതില്ല

  വിളികേട്ടതുമില്ല

നർത്തനംചെയ്തു 

കൊണ്ടാവനാഗോപികാ-

പാലനുംഗോപാലകനു

  മായനേരം

ഓരോരോലീലകളിലാ

 മഗ്നനായി. 

ആമന്ദം-മന്ദമായമ്മകണ്ണ

 ന്നരികിലെത്തി

കണ്ണനോവന്നിട്ടിമ്മതൻ

 കണ്ണങ്ങുപൊത്തി

കളിവാക്കുകളോതിതന്ന

 മ്മയെപുണർന്നുപോലും

വായിൽമണ്ണുകണ്ടിട്ടമ്മ

  യങ്ങന്ധാളിച്ചുപോയി

ഓമനമകനാകുമുണ്ണിയെ

 പീലികൊണ്ടടിച്ചുപോലും.

കൃതാഞ്ജലിയോടെവായ്

  തുറന്നങ്ങുകാട്ടി

കംസാദിദുഷ്ടരെ

 നിഗ്രഹിച്ചീടാൻ

നിയോഗമുള്ളവൻ

വായവിസ്താരത്തിൽ

 തുറന്നതാകാട്ടിടുന്നു

ഈരേഴുലകവുംവായക്കു

 ള്ളിലായ്ക്കണ്ടമ്മ 

 വിവശയായി.